കൽപ്പറ്റ
സാക്ഷികൾക്കൊപ്പം അതിജീവിതയും കൂറുമാറിയതിനെ തുടർന്ന് പോക്‌സോ കേസ് പ്രതിയെ കോടതി വെറുതെവിട്ടു. പീഡനത്തിന്
2018ൽ അമ്പലവയൽ പൊലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതി കെ വി ബിനുവിനെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വെറുതെവിട്ടത്.
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നായിരുന്നു പരാതി. ഡിഎൻഎ പരിശോധനാഫലം ഉൾപ്പെടെ അതിജീവിതയ്‌ക്ക് അനുകൂലമായിരുന്നു. എന്നാൽ വിചാരണക്കിടെ സാക്ഷികളും അതിജീവിതയും മൊഴിമാറ്റി. ഇതോടെയാണ് പ്രതിയെ കോടതി വെറുതെവിട്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..