ഹതായ്
തുർക്കിയിലെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് രക്ഷപ്പെട്ടവരെ ഇപ്പോഴും പുറത്തെടുക്കുന്നു. ഭൂകമ്പത്തിന് 149 മണിക്കൂറിനുശേഷം മുപ്പത്തഞ്ചുകാരനെ അവശിഷ്ടങ്ങൾക്കടിയിൽനിന്ന് പുറത്തെടുത്തു. തെക്കുകിഴക്കൻ തുർക്കിയിൽ ഭൂകമ്പം നാശം വിതച്ച് ആറാംദിവസമാണ് രക്ഷാപ്രവർത്തകർ ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഹതായ് നഗരത്തിൽനിന്നും ഗാസിയാന്റെപ്പിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് കൗമാരക്കാരിയെയും പുറത്തെടുത്തു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായ കഹ്‌റാമൻമാരാസ് നഗരത്തിൽ എഴുപതുകാരിയെയും രക്ഷിക്കാനായി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..