നേപിത
വടക്കൻ മ്യാന്മറിലെ പീകന്റിൽ ഖനിയിൽ മണ്ണിടിഞ്ഞ് കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഖനിയിൽ അമ്പതിലേറെ പേർ കുടുങ്ങിയിട്ടുണ്ടെന്നാണ് നിഗമനം. ഇവർ ജീവനോടെയുണ്ടോ എന്നതിൽ ആശങ്കയുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..