കോപൻഹേഗൻ
ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫെെനലിൽ ഇന്ത്യയുടെ പി വി സിന്ധു പുറത്തായി. ദക്ഷിണ കൊറിയൻ താരം ആൻ സാങ് ആണ് 21–11, 21–12ന് ലോക ജേത്രിയെ വീഴ്ത്തിയത്. ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയതിനുശേഷമുള്ള സിന്ധുവിന്റെ ആദ്യ ടൂർണമെന്റായിരുന്നു ഇത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..