ബാലി
പി വി സിന്ധുവും എച്ച് എസ് പ്രണോയിയും ഇന്തോനേഷ്യൻ മാസ്റ്റേഴ്‌സ് ബാഡ്‌മിന്റൺ ക്വാർട്ടറിൽ. സിന്ധു സ്പെയ്നിന്റെ ക്ലാര അസുർമെൻഡിയെ തോൽപ്പിച്ച് മുന്നേറി (17–21, 21–17, 21–12).
ഒളിമ്പിക് ചാമ്പ്യൻ വിക്ടർ അക്‌സെൽസെനെയാണ് പ്രണോയ് വീഴ്‌ത്തിത്. ആദ്യ ഗെയിം നഷ്ടമായശേഷമായിരുന്നു മലയാളി താരത്തിന്റെ മടങ്ങിവരവ്. 14–-21, 21–-19, 21–-16 എന്ന സ്‌കോറിനാണ് ജയം. ക്വാർട്ടറിൽ കിഡംബി ശ്രീകാന്താണ് എതിരാളി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..