32 ടീമുകൾ, 64 കളികൾ
ഗ്രൂപ്പ് എ: ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്‌സ്
ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക, വെയ്‌ൽസ്
ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട്
ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ
ഗ്രൂപ്പ് ഇ: സ്‌പെയ്‌ൻ, ജർമനി, കോസ്‌റ്ററിക്ക, ജപ്പാൻ
ഗ്രൂപ്പ് എഫ്: ബൽജിയം, ക്യാനഡ, മൊറോക്കോ, ക്രൊയേഷ്യ
ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ
ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണകൊറിയ
ദിവസം നാല് മത്സരങ്ങൾ
ഗ്രൂപ്പ് മത്സരങ്ങൾ ഒരുദിവസം നാലെണ്ണം. ഇന്ത്യൻ സമയം വൈകിട്ട് 3.30, 6.30, രാത്രി 9.30, 12.30 ക്രമത്തിലാണ് കളികൾ
പ്രീക്വാർട്ടർ: ഡിസംബർ 3–-6 (രാത്രി 9.30, 12.30)
ക്വാർട്ടർ ഫൈനൽ: ഡിസംബർ 9, 10 (രാത്രി 9.30, 12.30)
സെമിഫൈനൽ: ഡിസംബർ 13, 14 (രാത്രി 12.30)
ലൂസേഴ്‌സ് ഫൈനൽ: ഡിസംബർ 17 (രാത്രി 9.30)
ഫൈനൽ ഡിസംബർ 18 (രാത്രി 9.30)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..