ദോഹ> അമേരിക്കയെ തകർത്ത് നെതർലൻഡ്‌സ് (3-1) ക്വാർട്ടറിലേക്ക് മുന്നേറി. മെംഫിസ് ഡിപെയും ഡാലി ബ്ലിൻഡും ഡെൻസൽ ഡംഫ്രിസും ലക്ഷ്യം കണ്ടു. ഹാജി റൈറ്റ് അമേരിക്കയുടെ ആശ്വാസംകണ്ടു.
അമേരിക്കൻ കടന്നാക്രമണം ഇടയ്‌ക്കെല്ലാം ഭീതി പരത്തിയെങ്കിലും അനായാസമായിരുന്നു നെതർലൻഡ്‌സ് ജയം. എട്ടര വർഷത്തിനുശേഷമാണ് നെതർലൻഡ്‌സ് ലോകകപ്പിനെത്തുന്നത്. 2014ൽ ബ്രസീലിൽ മൂന്നാംസ്ഥാനക്കാരായി. റഷ്യയിൽ യോഗ്യതയുണ്ടായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..