കോഴിക്കോട് > താക്കീത് ചെയ്‌ത് കെപിസിസി അയച്ച കത്ത് ലഭിച്ചിട്ടില്ലെന്നും, കിട്ടിയാൽ പ്രതികരിക്കാമെന്നും കെ മുരളീധരൻ എംപി. സേവനം വേണ്ടെന്ന് പറഞ്ഞാല്‍ മതി രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്താമെന്നമെന്നും കെ മുരളീധരന്‍ നേതൃത്വത്തിനെതിരെ തുറന്നടിച്ചു.
അഭിപ്രായം പറയാന്‍ വേദി വേണമെന്ന് തന്നെയാണ് പറയാനുള്ളത്. പാര്‍ട്ടിക്കുള്ളില്‍ ശരിയായ ചര്‍ച്ച നടക്കുന്നില്ല. അത് കോണ്‍ഗ്രസ് നേതാക്കളുടെ പൊതുവികാരമാണെന്നും കെ മുരളീധരന്‍ ആവര്‍ത്തിച്ചു.
കണ്ണൂരില്‍ പിള്ളമാര്‍ ഇല്ലായെന്ന സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത് ശരിവച്ച മുരളീധരന്‍ മലബാറില്‍ പൊതുവെ പിള്ള എന്ന് പറഞ്ഞ് കേട്ടിട്ടില്ലെന്നും വ്യക്തമാക്കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..