അടൂർ > കള്ളക്കടത്തു സ്വർണ്ണം എവിടെ നിന്നു വന്നുവെന്നും എവിടേക്കു പോയി എന്നുമുള്ള ചോദ്യം അപ്രസക്തമാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. അടൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രിയുടെ നിരുത്തരവാദ പ്രതികരണം. സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്കാണല്ലോ ഇപ്പോൾ ചർച്ച. അതിൻ്റെ ശ്രദ്ധ തിരിക്കാനാണ് ഈ ചോദ്യം എൽ ഡി എഫ് ഉയർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..