മരണശേഷമേ പുറത്തുവിടാവൂ എന്ന് നിഷ്ക്കര്‍ഷിച്ചു ഡോ .ഡി ബാബുപോള്‍ രേഖപ്പെടുത്തി സുഹൃത്തിനെ ഏല്‍പ്പിച്ച ശബ്ദസന്ദേശം പുറത്തെത്തി. സ്വജീവിതത്തെ നര്‍മ്മം കലര്‍ത്തിയും സ്വയം വിമര്‍ശനത്തോടെയും സമീപിയ്ക്കുന്ന,പതിനഞ്ച് മിനിറ്റ് നീളുന്ന സന്ദേശം ഇവിടെ കേള്‍.ക്കാം 2018 സപ്തംബറില്‍ തയാറാക്കിവച്ചിരുന്ന ശബ്ദസന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..