32 ടീമുകൾ, 64 കളികൾ ; ലോകം ഖത്തറിലേക്ക്
32 ടീമുകൾ, 64 കളികൾ ഗ്രൂപ്പ് എ: ഖത്തർ, ഇക്വഡോർ, സെനഗൽ, നെതർലൻഡ്‌സ് ഗ്രൂപ്പ് ബി: ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക, വെയ്‌ൽസ് ഗ്രൂപ്പ് സി: അർജന്റീന, സൗദി അറേബ്യ, മെക്‌സിക്കോ, പോളണ്ട് ഗ്രൂപ്പ് ഡി: ഫ്രാൻസ്, ഓസ്‌ട്രേലിയ, ഡെന്മാർക്ക്, ടുണീഷ്യ ഗ്രൂപ്പ് ഇ: സ്‌പെയ്‌ൻ, ജർമനി, കോസ്‌റ്ററിക്ക, ജപ്പാൻ ഗ്രൂപ്പ് എഫ്: ബൽജിയം, ക്യാനഡ, മൊറോക്കോ, ക്രൊയേഷ്യ ഗ്രൂപ്പ് ജി: ബ്രസീൽ, സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ ഗ്രൂപ്പ് എച്ച്: പോർച്ചുഗൽ, ഘാന, ഉറുഗ്വേ, ദക്ഷിണകൊറിയ ദിവസം നാല് മത്സരങ്ങൾ ഗ്രൂപ്പ് മത്സരങ്ങൾ ഒരുദിവസം നാലെണ്ണം. ഇന്ത്യൻ സമയം വൈകിട്ട് 3.30, 6.30, രാത്രി 9.30, 12.30 ക്രമത്തിലാണ് കളികൾ പ്രീക്വാർട്ടർ: ഡിസംബർ 3–-6 (രാത്രി 9.30, 12.30) ക്വാർട്ടർ ഫൈനൽ: ഡിസംബർ 9, 10 (രാത്രി 9.30, 12.30) സെമിഫൈനൽ: ഡിസംബർ 13, 14 (രാത്രി 12.30) ലൂസേഴ്‌സ് ഫൈനൽ: ഡിസംബർ 17 (രാത്രി 9.30) ഫൈനൽ ഡിസംബർ 18 (രാത്രി 9.30) Read on deshabhimani.com